Friday, August 27, 2010

ഏഴു മാസം പഴക്കമുള്ള ഒരു ‘വിവാദം’

ഇന്നത്തെ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിൽ ശശി തരൂർ നിലവിലുള്ള നിയമങ്ങൾ കാറ്റിൽ പരത്തി സ്വന്തം പേർ വോട്ടർ പട്ടികയിൽ എങ്ങനെ ചേർത്തു എന്ന് വിവരിക്കുന്നു. കൊച്ചി സ്വദേശിയായ ഖാലിദ് മുണ്ടപ്പിള്ളി ആർ ടി ഐ ഉപയോഗിച്ച് ശേഖരിച്ച വിവരങ്ങൾ ആണ് വാര്ത്തയുടെ ആധാരം. തരൂർ മറ്റൊരു വിവാദത്തിലേക്ക് എന്ന് തലക്കെട്ടും.

ഇവിടെ തുടർന്നു വായിക്കാം
.

No comments:

Post a Comment